Sunday, 6 December 2009

Dubai Mall 'Aquarium'







Trip to the royal hotel 'Emirates Palace Hotel'































Monday, 14 September 2009

മുത്തപ്പനും ചിന്തുട്ടിയും....


ആലുവയിലെ വീടിന്റെ സ്വീകരണമുറിയില്‍ രാവിലെ കെട്ടിയ മുല്ലപ്പൂമാലയുടെ മണം നിറഞ്ഞു നില്‍ക്കുന്നു. ലോഹിതദാസ് ഒപ്പ മില്ലെന്നോര്‍മിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ഫോട്ടോയെ ചുറ്റികിടക്കുന്ന ആ മുല്ലപ്പൂമാല മാത്രമാണ്. ദുഃഖം ഉറഞ്ഞു മൂടിയ ശാന്തത യാണു സിന്ധുവിന്റെ മുഖത്ത്. ചക്കരയോ ടും കുഞ്ഞൂനോടും ഞാന്‍ പറയും- മക്കളേ അച്ഛന്‍ എങ്ങും പോയിട്ടില്ല. ലക്കിടിയി ലെ വീട്ടിലുണ്ട്. എഴുത്തിന്റെ ലോകത്താണ് അച്ഛന്‍...

സിന്ധു പറയുന്നതു ശരിയാവുമെന്നു വിശ്വസിക്കാനേ തോന്നിയുള്ളൂ. ഒരു വര്‍ഷം മുമ്പ് ലക്കിടിയിലെ വീട്ടില്‍ വച്ച്, സംസാരിച്ചു മതിവരാതെ നേരം വൈകിയ രാത്രിയില്‍ ലോഹിതദാസ് പറഞ്ഞത് ഓര്‍മവന്നു: എന്റെ മനസു നിറയെ ഇനിയും
എത്രയോ കഥകളുണ്ട്. ഒക്കെ എഴുതണം. ഏഴുത്തു മൂത്തുവരുമ്പോള്‍ എന്റെ ഹൃദയം ഒരു മുറിയില്‍ നിറയും പോലെ തോന്നും. അപ്പോള്‍ ഞാന്‍ വീടു വിട്ടു കൂടുതല്‍ സ്വകാര്യമായ മറ്റൊരിടം തേടി പോകും...

സ്വകാര്യമായ ഏതോ ഇടത്ത്, എഴുത്തിന്റെ ധ്യാനത്തില്‍ കഥാപാത്രമായി സ്വയം മാറിയ അദ്ദേഹം ഇരിപ്പുണ്ടാവാം.അങ്ങനെയേ കരുതാനാവുന്നുള്ളൂ...

നിറയാന്‍ ധൃതിയുള്ള കണ്ണുകളോടെ സിന്ധു പറയുന്നു: എനിക്കു ദുഃഖമില്ല. ആളുകള്‍ എന്നെ വിളിച്ചിട്ട്, വല്ലാണ്ടു ദുഃഖിച്ചിരിക്കുവല്ലേ എന്നു ചോദിക്കുന്നു. സത്യമാ ഞാന്‍ പറയുന്നത്. എനിക്കു ദുഃഖമില്ല. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ആളായി 22 വര്‍ഷം ഒന്നിച്ചു ജീവിക്കാന്‍, രണ്ടു മക്കളെ നല്‍കാന്‍ എനിക്കല്ലേ സാധിച്ചത്. സാറിന്റെ
കൈയ്യില്‍ നിന്നു നന്മ കിട്ടിയിട്ടുള്ള ആള്‍ക്കാര്‍ എത്രയാണ്! എത്ര പേരാണു നക്ഷത്രങ്ങളായത്! ഞാന്‍ മക്കളോടു പറയും-കുഞ്ഞു, ചക്കരേ, നിങ്ങടച്ഛന്‍ ഭാഗ്യവാനാണ്.

എങ്കിലും ചിലനേരത്തു ശൂന്യത തോന്നില്ലേ?
ശരിയാണ്. എവിടെ പോയാലും എല്ലാ ദിവസവും രാവിലെ എന്നെ അദ്ദേഹം വിളിക്കുമായിരുന്നു. അല്ലെങ്കില്‍ ഞാനങ്ങോട്ടു വിളിക്കും. ഇപ്പോ എനിക്ക് ഒരുപാടു ഫോണ്‍കോളുകള്‍ വരുന്നു. പക്ഷേ, ആ വിളിയില്ലാതെ രാവിലെ വല്ലാതെ തോന്നും.

ഓര്‍മകള്‍ കയറി വരുമ്പോള്‍ ?
ഓര്‍ത്താലും ഓര്‍ത്താലും തീരാത്തത്ര ഓര്‍മകളല്ലേ. എന്റെയും സാറിന്റെയും ജീവിതങ്ങള്‍ തമ്മnില്‍ ചില സാമ്യങ്ങളുണ്ടായിരുന്നു. കുട്ടിക്കാലത്ത് അധികം സംസാരിക്കാത്ത കുട്ടിയായിരുന്നു ഞാന്‍. വേലിക്കലെ പൂക്കളോടും പുഴയോടുമായിരുന്നു ഞാന്‍ വര്‍ത്തമാനം പറയുക. ചാലക്കുടിപ്പുഴയുടെ തീരത്തെ ഗ്രാമത്തിലാണു ഞാന്‍ വളര്‍ന്നത്. ആ ഗ്രാമം വിട്ടു പുറത്തു പോയിട്ടില്ല. അച്ഛന്‍ കമ്യൂണിസ്റ്റുകാരനായിരുന്നു. അമ്പലങ്ങളിലൊന്നും വിടില്ല. അന്ന് ഏറ്റവും സന്തോഷം പുഴയായിരുന്നു. സുന്ദരിയായിരുന്നു അന്നു പുഴ. രാവിലെ പുഴയില്‍ കുളിക്കും. ഏകാന്തതയായിരുന്നു കൂട്ട്. ലോഹിയേട്ടനും കുട്ടിക്കാലത്ത് ഏകാകിയായിരുന്നത്രേ. ആ സങ്കടങ്ങളാവാം ഞങ്ങളെ ചേര്‍ത്തു വച്ചത്. കണ്ടുമുട്ടി സ്നേഹത്തിലായി നാലു വര്‍ഷം കഴിഞ്ഞു കല്യാണം. ആലുവ അദ്വൈതാശ്രമത്തില്‍ വച്ച്. വീട്ടുകാരുടെ സമ്മതത്തോടെ. ഞങ്ങള്‍ രണ്ടാളും മറ്റുള്ളവരെ വേദനിപ്പിക്കാന്‍ ധൈര്യമില്ലാത്തവരാണ്. അന്ന് ഇടനേരങ്ങളില്‍ ഫോണ്‍ വിളിക്കും. ഫോണിലൂടെയുള്ള ജീവിതം. കല്യാണത്തോടെ മുത്തപ്പന്‍ എനിക്കു സ്വാതന്ത്യ്രം തന്നു.

മുത്തപ്പന്‍ എന്ന വിളി ?
കല്യാണം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ എന്തു വിളിക്കും എന്നു ഞാന്‍ കുറേ ആലോചിച്ചു. ഒടുവില്‍ മുത്തേന്നു വിളിക്കാമെന്നു വച്ചു. മുത്തിനെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. മുത്ത് ചിപ്പിക്കുള്ളിലാണ്. സ്വാതിനാളില്‍ ചിപ്പിക്കുള്ളില്‍ വീണ മഴത്തുള്ളിയാണു മുത്തായി മാറുക. മുത്തിനു മക്കളുണ്ടായപ്പോള്‍ മുത്തപ്പാ എന്നായി വിളി. ചിന്തുമണി എന്നാണ് അദ്ദേഹം എന്നെ വിളിക്കുക. ചിലപ്പോ ചിന്തോ... എന്നു നീട്ടി,

ചെറുപ്പത്തില്‍ ലോഹിതദാസ് ഒരുപാടു സങ്കടങ്ങള്‍ അനുഭവിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ട്?
അച്ഛന്‍, അദ്ദേഹം കൈക്കുഞ്ഞായിരിക്കുമ്പോഴേ മരിച്ചു പോയി. പിന്നീടു അമ്മയാണു വളര്‍ത്തിയത്. അമ്മ പിന്നെ വേറെ വിവാഹം കഴിച്ചു. അതില്‍ മക്കളുണ്ടായി. സങ്കടങ്ങള്‍ എന്നു പറഞ്ഞാല്‍ നമ്മുടെ സമ്പത്തല്ലേ. ആ സങ്കടങ്ങളാണ് അദ്ദേഹത്തെ കലാകാരനാക്കി മാറ്റിയത്.

കുടുംബത്തിനു വേണ്ടി ജീവിക്കാനായിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്?
കല്യാണം കഴിഞ്ഞ് ആദ്യത്തെ രാത്രി എഴുതാപ്പുറങ്ങള്‍ എഴുതാന്‍ പോവുകയായിരുന്നു. ഞാനും കൂടെയുണ്ടായിരുന്നു. പിന്നീടുള്ള 22 വര്‍ഷങ്ങള്‍. ഉറങ്ങാന്‍ വേണ്ടിയായിരുന്നു വീട്ടില്‍ വരുന്നത്. കുട്ടികളുടെ കൂടെക്കിടന്നു കുട്ടിയെപ്പോലെ ഉറങ്ങും. പാവം തോന്നും എനിക്ക്. ഞാനിടയ്ക്കു ഭദ്രകാളിയാവുന്ന സ്വഭാവക്കാരിയാണ്. പക്ഷേ, ഒരിക്കലും മുത്തപ്പനോടു വഴക്കടിച്ചിട്ടില്ല. എന്നോടും വഴക്കടിച്ചിട്ടില്ല. ഒരു വാശിയും ഇല്ലായിരുന്നു. കഴിക്കാന്‍ വിളിച്ചാല്‍ എന്താണു കറി എന്നു പോലും ചോദിക്കില്ല. ഉള്ളതു കൂട്ടി കഴിക്കും. യാത്ര പോയിട്ടു വരുമ്പോ എനിക്ക് ഒരുപാടു സാധനങ്ങളൊക്കെ കൊണ്ടു വരും.

..... more here.....

... ആ സംഭവത്തിനു അല്‍പ നേരം മുന്‍പ്‌ അപ്പുറത്തെ മുറിയുടെ ജനാലക്കല്‍ രണ്ടു പച്ച തത്തകളെ കണ്ടിരുന്നു, തത്തകളെ അവിടെ സാധാരണ കാണാറില്ല. പക്ഷെ അന്ന് കിളികളുടെ ശബ്ദം കേട്ട് ഞാന്‍ നോക്കിയപ്പോള്‍ - രണ്ടു തത്തകള്‍, സാറിന്റെ ആത്മാവ്‌ പുതു ജന്മത്തിലേക്കു പറന്നു പോകുമ്പോള്‍, ദേവലോകത്തേക്ക് കൊണ്ട് പോകുമ്പൊള്‍, പാട്ട് പാടാന്‍ വന്നതായിരിക്കും ആ തത്തകള്‍. ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു. അദ്ദേഹം ഒരു പുതു ജന്മത്തിലേക്കു പോയതാണ്

to be continued....

Tuesday, 7 April 2009

Ente tharavad


മരോട്ടിച്ചോട്ടില്‍ തറവാടങ്കങ്ങള്‍‍,

എന്‍റെ മമ്മിച്ചിയുടെ വീട്, എന്‍റെ തറവാട്. എന്‍റെ ലൈഫില്‍ ഏറ്റവും കൂടുതല്‍ അനുഭവങ്ങളും പാടങ്ങളും ഉണ്ടായിട്ടുള്ള ഒരു വീട്. ഞാന്‍ ഇന്നും ആരാധിക്കുന്ന ഒരു കൂട്ട് കുടുംബം, എപ്പോഴോ കൈ വിട്ട കളിയാല്‍ ഒഴുകി ഒലിച്ചു പോയ ബന്ധങ്ങള്‍ ഉള്‍പടെ, ഞാന്‍ കണ്ടത് ജീവിതത്തിന്‍റെ
വത്യസ്ഥ നിറങ്ങള്‍.

ഈ തറവാടിനെ പറ്റി പറയുമ്പോ ആദ്യം മനസ്സില്‍ ഓടി വരുന്നത് ബംഗ്ലാവ് ആണ്. 2006 ഇലെ ഒരു മാസത്തില്‍ ആ ബംഗ്ലാവ് ഒഴിഞ്ഞു പോയി , ഓര്‍മകളില്‍ നിന്ന് ആര്‍കും പറിച്ചെടുക്കാന്‍ പറ്റിലല്ലോ .

പെരിയാര്‍ നദിയുടെ തീരത്ത്, എപ്പോഴും കാറ്റും വെളിച്ചവും സന്തോഷവും പരത്തികൊണ്ട്, ഒരു കൊച്ച് ബംഗ്ലാവ് തോട്ടുമുഘത് ഉണ്ടായിരുന്നു . ഈ കുടുംബത്തിലെ ഞാന്‍ ഉള്‍പടെ ഉള്ള തലമുറയിലെ അംഗങ്ങള്‍ ഇന്നും മരിക്കാത്ത ഓര്‍മയോടെ സ്വപ്നം കാണാറുണ്ട് ഈ ബംഗ്ലാവും അവിടത്തെ ജീവിതവും. ശെരിക്കും ഒരു കൂട്ട് കുടുംബത്തിന്‍റെ അന്തരീക്ഷവും അതിനപ്പുറത്തെ സന്തോഷവും എല്ലാവരുടെ മുഖത്തും മനസിലും നിറഞ്ഞു നിന്നിരുന്നു.

ഈ കാണുന്നത് ഗേറ്റില്‍ നിന്ന് വീടിന്‍റെ ഉമ്മറതേകുള്ള വഴി, ആ നില്‍കുന്നത്, ഇപ്പൊ തറവാടിന്‍റെ കാരണവര്‍, വാപ്പചിയുടെടെം ഉമ്മചിയുടെം ഏറ്റവും ഇളയ പുത്രന്‍, കുഞ്ഞുമോന്‍, ഞാന്‍ കുഞ്ഞങ്കിള്‍ എന്ന് വിളിക്കും.
കുഞ്ഞങ്കിള്‍ ഒരു സ്പോര്‍ട്സ്മാന്‍ ആയിരുന്നു, ഫുട്ബോള്‍, വോളീബോള്‍, ബട്മിന്റോന്‍ ഇതിലെല്ലാം പയറ്റിയിട്ടുള്ള ഒരാള്‍, എന്തിന് പറയണ്, എന്‍റെ നീന്തല്‍ കോച്ച് കുഞ്ഞങ്കിള്‍ തന്നെ. ബയങ്ങര സ്ട്രിക്ട് ആണ് കക്ഷി, സ്പെഷ്യല്ലി അറ്റ്‌ സ്വിമ്മിന്ഗ് ക്യാമ്പ്. ഒരിക്കല്‍ എനിക്ക് 'ബെസ്റ്റ് കാടെറ്റ് അവാര്‍ഡ് തന്നതും, ആദ്യമായി വേദിയില്‍ കയറി ഒരു പ്രൈസ് വാങ്ങിക്കുന്നതും ഈ അങ്കിളില്‍ നിന്നായിരുന്നു. ആ സില്‍വര്‍ ഈഗിള്‍ ഇന്നും വീട്ടിലെ ഷോകേസിലുണ്ട് . അവിടം കഴിഞ്ഞ പ്രൈസെസ് ആന്‍ഡ് സെര്ടിഫികറെസ് ഇന്‍റെ ഒരു പ്രവാഹമായിരുന്നു എന്‍റെ ജീവിതത്തില്‍, 10ആം ക്ലാസ് വരെ. പിന്നെയും കിട്ടിയിരുന്നു, പക്ഷെ അത്രക്കും ഉണ്ടായിരുനില്ല. എന്നാലും കുറെ ഒക്കെ കിട്ടി. ഏറ്റവും ഉയര്‍ന്നത് ഡിസ്റ്റ്രിക്റ്റ് ലെവല്‍ . അന്നതിന്‍റെ വിലയൊന്നും അറിയാത്തത് കൊണ്ട്, ജാഡ ഉണ്ടായിരുന്നില്ല എനിക്ക്.

ഓര്‍മയിലെ സ്കൂള്‍ അവധികള്‍ക്ക് ബംഗ്ലാവ്വ് ആയിരുന്നു സാക്ഷി. ഞങ്ങളുടെ കളി സ്ഥലം, പെരിയറിന്‍റെ തീരത്തെ മാവിന്ച്ചുവട്, ഓടിട്ടു മേഞ്ഞ ഈ സുന്ദര ബംഗ്ലാവ്വും.

ഈ ചിത്രം റോഡില്‍ നിന്ന് വീട്ടിലേക്ക് നടന്നു വരുമ്പോ ഉളള വ്യൂ ആണ്. റോഡില്‍ നിന്നും ഒരു പാത ഉണ്ടല്ലോ , അതിലൂടെ നടന്നു വന്നപ്പോ , എന്നോ ഒരു ദിവസം എന്‍റെ മൊബൈലില്‍ എടുത്ത പിക്ചര്‍ ആണ് ഇത്.

പക്ഷെ ഇത് ഒരല്പം മോടിഫികഷന്‍ ഉള്ളതാ, ഇതുപോലെ ആയിരുന്നില്ല പഴയ വീട്.

അറിയാമോ , ഈ ബംഗ്ലാവ്വില്‍ 7 കരിങ്ങള്‍ തൂണുകള്‍ ഉണ്ട്, ഒറ്റ കരിങ്കല്ലില്‍ തീര്‍തവയാണ് അവ. നല്ല പഴക്കമുള്ള ആ തൂണുകള്‍, ഇന്നും അതുപോലെ തന്നെ ഉണ്ട്,പുതിയ ബംഗ്ലാവ്വില്‍ .

മുന്‍പിലത്തെ ഗേറ്റില്‍ നിന്നും ഒരു നീണ്ട വഴി വീടിന്‍റെ ഉമ്മറത്തേക്ക്, പിന്നെ പള്ളതെ മാവിന്ച്ചുവടും, അപ്പുറത്തെ വശത്തെ കൊറേ കൊല്ലം പഴക്കമുള്ള 'നീം ക പേടും'. മോഡിയും പ്രൌടിയും നിറഞ്ഞു നിന്ന ഒരു വസന്തകാല വസതി. സന്ധ്യ അസ്തമയം കാണാന്‍ ഒരുപാട് ബന്ധുക്കള്‍ ഈ ബംഗ്ലാവില്‍ വിരുന്നു നടത്താറുണ്ടായിരുന്നു. ഞങ്ങള്‍ നിത്യേനെ കാണുന്നത് കൊണ്ടാകും, ഒട്ടും അത്ബുധം ഉണ്ടായിരുനില്ല ഇതിലൊന്നും.

തട്ടിന്‍റെ മുകള്‍
ഒറ്റ മുറി മാത്രമായിരുന്നു തട്ടിന്‍റെ മുകളില്‍. ഞങ്ങള്‍ കസിന്‍സിന്‍റെ സ്ഥിരം അവധി ദിവസങ്ങളിലെ താവളം. അങ്ങോട്ട്‌ കയറിയാല്‍ സിഗര്‍അറ്റ്‌ സ്മെല്‍ ഉറപ്പാ, കാരണം, രാത്രി ആയികഴിഞ്ഞാല്‍ കത്തിയടിക്കൊപ്പം ലേശം പുകവലി കൂടെ സൈഡ് ബൈ സൈഡ് നടക്കുന്നത് ഈ തട്ടിന്‍റെ മുകളിലാ ,എപ്പോഴും ഇല്ല, വല്ലപ്പോഴും മാത്രം. മച്ചിന്‍റെ മുകളില്‍ കോണ്‍ക്രീറ്റ് മേഞ്ഞ തട്ടിന്‍റെ മുകളില്‍ ഒന്നു നടന്നാ മതി അപ്പൊ താഴെ ഒച്ച കേള്‍ക്കും, അത് കൊണ്ട് ക്രിക്കറ്റ് ഫുട്ബോള്‍ കളിയൊന്നും ഇവിടെ നടത്തിയിരുനില്ല. പറഞ്ഞിട്ടെന്താ കാര്യം, ചിലപ്പോ ഇടി കൂടുന്നത് ഇവിടെ വനിട്ടാ. ഈ ഇടത് വശത്ത് കാണുന്ന ചിത്രത്തിലെ മുകളിലെ ഭാഗത്തെ പറ്റിയാ ഇത്രയും നേരം ഞാന്‍ ഡിസ്ക്രൈബ് ചെയ്തത്. ഈ വശം പുഴയെ ഫേസ് ചെയ്തിരിക്കുകയാന്‍. ഇപ്പുറത്തെ സൈഡില്‍ 4ഉം 2ഉം , 6 ജനാലകളും, അപ്പുറത്തെ സൈഡില്‍ 2ഉം 1ഉം 3 ജനലകളുമാണ് മൊത്തം ഇതിനുള്ളത് . കോണിപ്പടി മരത്തിന്‍റെ ആയിരുന്നു, ആര് പമ്മി പമ്മി വന്നാല്‍ പോലും ഒച്ച കൊണ്ട് അറിയാന്‍ പറ്റുമായിരുന്നു. അതായിരുന്നു സൈറണ്‍.
ഈ കാണുന്ന പിക്ചര്‍ പുഴയില്‍ നിന്ന് പടി കയറി വരുമ്പോ കാണുന്നതാന്‍. മാവിന്‍ ചുവടിന്‍റെയും, നീം ക പേടിന്‍റെയും എകതേശ പകുതിയില്‍ വെച്ചാന്‍ ഞാന്‍ ഈ ചിത്രം എടുത്തത്.

പടി കയറി വരുമ്പോ വലത് വശത്ത് ഒരു നല്ല പേരക്ക മരം ഉണ്ടായിരുന്നു, എന്‍റെ ഓര്‍മയില്‍ എല്ലാ അവധിക്കാലത്തും പുഴുക്കടി കൊള്ളുന്നത് ഈ പേരമരത്തില്‍ കയറി പേരക്ക പോട്ടികുംബോഴായിരുന്നു. ബൈ ദ ബൈ, എനിക്കായിരുന്നു കൂട്ടത്തില്‍ ഏറ്റവും പൊക്കം, തോട്ടി എത്തിയില്ലെങ്ങില്‍, ഞാനാ ബാക്കി കാര്യങ്ങള്‍ ഏറ്റെടുക്കാര്‍ .

ഇതാണ് എന്‍റെ കുസിന്‍സ് കൂട്ടം, തീര്‍നില്ല, ഇനിയുമുണ്ട് കുറച്ച് പേര്‍ കൂടി. അവരൊക്കെ ഒത്ത് ഒരു ഫോട്ടോ എടുക്കാന്‍ എപ്പോഴും പറ്റാറില്ല. ആരെങ്ങിലുമൊക്കെ ബിസി ആയിട്ട് എങ്ങോട്ടെങ്ങിലും പോകാരാ പതിവ്.

ഈ കൂട്ടത്തിലെ പലരും പല വഴിക്ക് പോയി. വിട്ടു പിരിയാന്‍ ഇഷ്ടം ഇല്ലാഞ്ഞിട്ടും കാര്യമില്ല, ബന്ധങ്ങള്‍ക്ക് ചിലപ്പോ ഇങ്ങനെ ഒരു ആന്ധ്യം ഉണ്ടാകാറുണ്ട് എന്ന് കേട്ടിടുണ്ട്. നേരില്‍ കാണാനും ഒരു ഭാഗ്യം ഉണ്ടായി ഒരിക്കല്‍. ഭാഗ്യം അല്ല അത്, ഒരു നിര്‍ഭാഗ്യം തന്നെ. കൊണ്ട അടി മുഴുവന്‍ എന്‍റെ കാരണതാണെന്കിലും, ചന്കിലാണ് വേദന.

ഇവരാണ് ഈ കുടുംബത്തിന്‍റെ പെണ്‍ ശക്തി. ഇനിയുമുണ്ട് ആളുകള്‍. എന്നാലും ഈ ദിവസം ഇത്രേം പേരെ ഉണ്ടായിരുന്നുള്ളൂ.
ആ നടുക്ക് ഇരിക്കുന്നതാ ഉമ്മച്ചി, എന്‍റെ മമ്മിചിയുടെ മദര്‍, അഥവാ മൈ ഗ്രാന്‍ഡ്‌മദര്‍, ദ ഗ്രേറ്റ്‌ കദീജബീവി. w/o ലേറ്റ് എം എ കാദര്‍, മദര്‍ ഓഫ് ആസിയ, റെസിയ , ബഷീര്‍, കുഞ്ഞുമോന്‍, സെല്‍ഹാ ആന്‍ഡ് സുബൈദ.

മുകളില്‍ ഇടത് നില്‍കുന്നത് സൈനബ ആന്‍റി, w/o ലേറ്റ് എം കെ എം ബഷീര്‍, മദര്‍ ഓഫ് സിന്സുന്‍, ആന്സുന്‍ ആന്‍ഡ് ഐശാസുന്‍ . ഉമ്മച്ചിയുടെ മൂത്ത മരിമകള്‍, വീട് മണക്കാട്, തിരുവനന്തപുരം.
അതിന്‍റെ വലത് നില്‍കുന്നത് എന്‍റെ മമ്മിച്ചി, ഉമ്മച്ചിയുടെ 5ആമത്തെ സന്തതി. w/o എം എം മൊഹമ്മദ്‌അലി, മദര്‍ ഓഫ് ആന്‍സാഫ് ആന്‍ഡ് മുംതാസ്.

താഴെ ഇടത്, ഉമ്മച്ചിയുടെ 2ആമത്തെ മരിമകള്‍, ആസിഫ, ആസിഫ ആന്‍റി എന്ന് ഞങ്ങള്‍ വിളിക്കും. w/o എം കെ കുഞ്ഞുമോന്‍, മദര്‍ ഓഫ് ബീഗം ബീമ, ബീഗം അയ്ഷ, ബീഗം ഷൌഫി ആന്‍ഡ് മൊഹമ്മദ്‌ സുല്‍ത്താന്‍. വീട് തലയോലപ്പരമ്പ്, കോട്ടയം ജില്ല.

അതിന്‍റെ വലത്, സുബ്ബു ആന്‍റി, പേര് സുബൈദ ഷംസുദീന്‍. w/o വി ഷംസുദീന്‍, മദര്‍ ഓഫ് ശിജാസ്, ശംജിന്‍ ആന്‍ഡ് ശംലിന്‍. മമിചിയുടെ ഏറ്റവും വല്യ കൂട്ടുകാരി. ഒരുമിച്ച് പഠിച്ചു, ഒരുമിച്ച് കളിച്ച് വളര്‍ന്നു, എന്നിങ്ങനെ ഒരുപാടുണ്ട് അവരുടെ ബന്ധത്തെ പറ്റി പറയാന്‍. എന്തിന്‍ പറയാന്‍, ഇപ്പോഴും ആരെങ്കിലും ഒരാള്‍ മറ്റേ ആളുടെ വീട്ടില്‍ ഉണ്ടാവും, കത്തി വെക്കാന്‍.









കണ്ടില്ലേ അവരുടെ ഒത്തൊരുമ. ഇതുപോലെ ആയിരുന്നു പണ്ടും, ഒറ്റ വത്യാസം, ഇപ്പൊ തല്ലു പിടിക്കാറില്ല, പണ്ട് അതെ ഉണ്ടായിരുന്നുള്ളൂ എന്നാ ഉമ്മച്ചി പരയാര്‍. ഈ പടി ഇറങ്ങി ചെല്ലുന്നിടത്തെ പുഴക്കടവിലായിരുന്നു എല്ലാരുടേം കുളിയും അലക്കും ഒക്കെ. ഇപ്പൊ ആരും ഇറങ്ങാര്‍ പോലും ഇല്ല.

ഈ പിക്ചര്‍ ഞാന്‍ വീടിന്‍റെ ഉമ്മറത്ത് നിന്ന് എടുതതാന്‍. ആ നേരെ കാനുന്നിടമാണ് പള്ളത്ത് എന്ന് വിളിക്കുന്നത്. ശെരിക്കും അതൊരു പാലമാണ് , ആരോ ചെറുപത്തില്‍ പാലത്തിനെ പള്ളം എന്ന് വിളിച്ചതാകാം ഈ പേര് വീഴാന്‍ കാരണം, സത്യം പറഞ്ഞാ ആര്‍കും അറിയില്ല എന്താ അങ്ങനെ വിളിക്കുന്നത് എന്ന്.

ആ അറ്റത്തെ നീണ്ട ഗ്രിള്ളിലായിരുന്നു ഞാനും എന്‍റെ കാസിന്സും കാര്‍ ഓടിച്ച് കളിച്ചിരുന്നത്. ഓഹ്, നീണ്ട പാലമായിട്ടെന്താ കാര്യം, എപ്പോഴും ഉന്തും തള്ളുമായിരുന്നു കളിക്കിടയില്‍. ഒരു കാര്‍ ഓടിക്കുമ്പോ ഓവര്‍ടയ്ക് ചെയ്യേണമേങ്ങില്‍ കാര്‍ എടുത്ത് പൊക്കി മറ്റവന്‍റെ മുന്‍പില്‍ കൊണ്ട് ഓടിക്കണം, പിന്നിലുള്ളവന്‍ വിടോ, അവനും വെക്കും, പിന്നെ ഓട്ടമാകും, തല്ലാകും അങ്ങനെ ഇടിയിലാണ് അവസാനിക്കാറ്.

ഞാന്‍ നേരത്തെ പറഞ്ഞില്ലേ ബംഗ്ലാവില്‍ സൂര്യാസ്തമയം കാണാന്‍ ഞങ്ങളുടെ ബന്ധുക്കള്‍ വിരുന്നു വരാറുണ്ടെന്ന്, ഈ കാണുന്ന പിക്ചര്‍ ആണ് ആ പറഞ്ഞ അസ്തമയം.
എന്‍റെ മൊബൈല്‍ ക്യാമറയുടെ ഒരു ലിമിറ്റെഷന്‍ വച്ച് നോക്കുമ്പോ ഇത് ഒരുപാട് ബംഗിയുള്ള ഒരു സീന് ആണ്.

ആ ദൂരെ ഉള്ളത് ഒരു റെയില്‍പാലം ആണ്, ട്രെയിന്‍ ഫ്രം തൃശൂര്‍ ഏരിയ ആണ് ഇതിലെ പോകാറ്‌. ഞങ്ങള്‍ പണ്ട് പറയാറ്‌ അത് തിരുവനന്തപുരതെക്കുള്ള വഴിയാന്നാ. ട്രെയിന്‍ കണ്ടാല്‍ തിരുവനന്തപുരം, പ്ലെയിന്‍ കണ്ടാല്‍ ഗള്‍ഫ്, അങ്ങനത്തെ ഒരു കാലം.


ഈ കാണുന്നത് എന്‍റെ സ്വന്തം വീടാണ്. വാടകക്ക് താമസിച്ച് കൊറേ ആയിരുന്നു, പിന്നെ ആലുവയില്‍ പാലസിന്‍റെ അടുത്തൊരു നല്ല വീട് തന്നെ കിട്ടി. ചെറുതാണെങ്കിലും, എല്ലര്‍ക്കും എപ്പോഴും ഐശ്വര്യമായി തോന്നിയിട്ടുണ്ട്.


പറഞ്ഞു തീര്‍ന്നിട്ടില്ല, കാഴ്ചക്കായിട്ട് പടങ്ങള്‍ വേണ്ടേ, ഞാന്‍ തിരഞ്ഞു കണ്ടു പിടിക്കട്ടെ, എന്നിട്ടാകാം ബാക്കി വിശേഷംസ്. എന്‍റെ തറവാടിന്‍റെ ഇടക്ക് വീട് കയറ്റിയത് ചുമ്മാ ഒരു രസത്തിന്‍ മാത്രം. കൂടുതല്‍ ശക്തിയോടെ ഞാന്‍ ഈ ബ്ലോഗ് തുടരാം, എന്നാ പ്രതീക്ഷയോടെ
സ്വന്തം ഞാന്‍ :-)

Monday, 23 March 2009

ORU MARATHANAL, VEEZHARUTHE ENNU PRARTHIKKUNNU

ORU MARATHANAL, VEEZHARUTHE ENNU PRARTHIKKUNNU

Download font for this

²øá ÁÏùß ÎÞçùÞ¿á çºVJá É߿߂ÞÃá ùàÈÞ ÎßTí Øíµâ{ßçÜAá æºÜïáKÄí. ¨ ÁÏùßÏßW ÎßTí ÉÀßMßAáK çµÞGÏ¢ ·ßøßÆàÉ¢ ÌÅÈß ØíµâZ 10Øß ÐÞØßæÜ 43 ÎA{áæ¿ÏᢠçÉøáµZ ÎÞdÄÎÜï ©UÄí. ³çøÞ µáGßÏáæ¿Ïᢠ§×í¿Õß×Ï¢, æµÞ‚á æµÞ‚á ØçLÞ×BZ, ØC¿BZ ÉßæK, µáGßµ{áæ¿ ÕàGßçÜAá çÉÞµá K ÕÝßÏáæ¿ Øí浂í çÉÞÜᢠçµÞùßÏßGßøßAáKá.

®LßÈÞ ÎAç{ çÉ¿ßAáçK..?
ÉøàfÞÄàÏÄßÏáæ¿ µìIíÁìY È¿Jß ØíxÁßÜàÕßÈí ¦ÇßµâGáK Õ߯cÞ VÅßµZAá ØíçÈÙJßæaÏᢠèÇøcJßæaÏᢠØçwÖÕáÎÞÏß ¿à‚V
Õà¿áµ{ßæÜJá¢. ÎÞV‚í ÎÞØJßW ¿à‚V µæJÝáÄß µáGßµZAá ÄÉÞÜßW ¥ÏÏí AáµÏÞÏßøáKá øIáÕV×¢ ÎáOáÕæø ÉÄßÕí. µÝßE ÕV×¢ ÎáÄW µáGßµ{áæ¿ ÕàGßW çÈøßGá æºKÞÃá ¿à‚V µJá æµÞ¿áAáKÄí. ùàÈÞÎßTßæa µJßæa ²øá ØÞ¢ÉßZ.
¯xÕᢠdÉßÏæMG µã×íÃçÕÃß. ®æLÞæAÏáIí ÕßçÖ×BZ. Øá~¢ ÄæK ÏçÜï. ÉøàfÏíAáU ¥ÕØÞÈÕG ÄÏÞæù¿áMßÜÞÕᢠ¥çÜï? èÇøcçJÞæ¿ ÉøàfæÏ çÈøß¿áµ. ¥çȵ¢ çÉøáæ¿ dÉÞVÅÈ ÈßÈAá µâGßÈáIí.

ÎÈØÞµáK µáÄßøÏáæ¿ µ¿ßEÞY Éß¿ßAáµ. ÎÙÞÕß¼ÏB{áæ¿ ºdµÕÞ{B{ßçÜAá ÏÞdÄ ÉáùæM¿áµ. ¨ ÈÞ¿ßæa ÕßÇßæÏ ÎÞxßÎùßAÞX çÉÞÜᢠÈßÈAá µÝßÏá¢. Õß¼ÏßAÞÈÞÏß ¼Èß‚ ÈßÈAá ¾ÞX ÖµíÄßÏᢠØíçÈÙÕᢠçÈøáKá.

RkµáGßµZ ¥ÈáÍÕßAáK ÎÞÈØßµ Ø¢¸V×¢ ®dÄ ÄàdÕÎÞæÃKí ²XÉÄá ÕV׿J ¥ÇcÞÉÈ ¥ÈáÍÕJßW ÈßKí ®ÈßAá ÎÈØßÜÞÏß. dÉçÄcµß‚ᢠÉJÞ¢ ÐÞØí µ¿OÏíAá ÎáOßW.Q ùàÈÞ ÎßTí ÉùÏáKá. RÉÜ Øíµâ{áµ{ßÜá¢ ÉøàfÏáæ¿ ùߨZGí ¥ùßÏáK ÆßÕØ¢ ®dÄ ¦vÙÄcµ{ÞÃá È¿AáKÄí. ®æa ÍVJÞÕí çµÞGÏ¢ ÎÞBÞÈJí d¿ÞÁ ®K ØíÅÞÉÈJßW µìYØÜß¹í È¿JßÏßøáKá. ÉøàfÏáæ¿ ÄçÜÆßÕØ¢ èµÏáæ¿ ¾øOá Îáùß‚í ¦vÙ ÄcÏíAá dÖÎß‚ ²øá µáGßæÏ ¥Õßæ¿ µìYØÜßBßÈá æµÞIá æºKßøáKá. ¦ µáGß Äæa ¿à‚ùßæa É¿¢ Õø‚ßGí ¥ÎV×çJÞæ¿ æÄøáæÄæø µáJßÕøÏíAá KáIÞÏßøáKá.

ÍVJÞÕí ÕàGàW ÕKí ¥Kí ®çKÞ¿í ¨ Ø¢ÍÕ¢ ÉùEá. ÉÀßAáK Õß×Ï çJ޿ᢠ¿à‚ùßçÈ޿ᢠÎÞÄÞÉßÄÞAç{޿ᢠµáGßµZAáU èÕøÞ·c¢ ÎÞxßæÏ¿á AÞX ®æLCßÜᢠæºÏíÄá µâç¿ ®Ká çºÞÆß‚á. ¥Äí ²øá æÕÜïáÕß{ßÏÞÏß ¾ÞX Øbàµøß‚á. ÉøàfÏíAá ÉÀßAáK µáGßµZAá µæJÝáÄß Äá¿BÞX dÉÇÞÈ µÞøÃÎßÄÞÏßøáKá.

µÝßEÕV×¢ ²øÞÝíº æµÞIÞÃí ¾ÞX ÐÞØßæÜ 35 µáGßµ{áæ¿ÏᢠÕàGßW çÉÞÏÄí.Q ÍVJÞÕí µÞùßW æµÞIá çÉÞµáKÄßÈÞÜÞÃí ®ÜïÞ µáGßµ{áæ¿ÏᢠÕàGßW çÉÞµÞX ØÞÇßAáKÄí. ÎâÜÎx¢ æØaí ç¼ÞØËíØí çµÞ{¼ßW çØÞ×cW ÕVµí ÁßMÞV¿íæÎaí ÄÜÕÈÞÃí ÍVJÞÕí ÎÞÄcá µÃÎÜ.

µáGßµ{áæ¿ Õà¿áµ{ßW æºÜïáçOÞZ ºßÜçMÞZ ØC¿¢ ÕKßGáæIKí ¿à‚V. ² Jßøß Õß×ÎBZ ÉCáÕ‚ßøáK ²øá µáGßÏáæ¿ ÕàGßW µJáÎÞÏß ¿à‚V æºKá. ¦ØíÌØíçxÞØí ×àxßæa ¥ØÙcÎÞÏ ºâ¿ßW, ¥¿áMßW ÈßKáU ÉáµçÏxá µHáÈàùáK ØÞÙºøcJßÜÞÏßøáKá ¦ µáGß ÉÀ߂߸áKÄí.

R§ÄÞæÃæaí Õà¿í ®Kí ¦ µáGß ÉùEçMÞZ ¥Õæ{ ¦ÖbØßMß‚í ²øáN æµÞ ¿áJí ¾ÞX §ùBßçMÞøáµÏÞÏßøáKá.Q ¿à‚ùáæ¿ µHá ÈßùÏáKá. R§Èß ÎáÄW ÕV×ÞÆc¢ ÄæK ÐÞØßæÜ µáGßµ{áæ¿æÏÜïÞ¢ ÕàGßW çÉÞµÃæÎK ÄàøáÎÞÈ JßÜÞÃá ¾ÞX. ÕÞÙÈJßW µáGßµ{áæ¿ ÕàGßW çÉÞÏß ÕøáKÄßÈí ®Lá æº ÜÕí Õøá¢ ®æKÞKᢠÕßÜÏß¿ÞæÈÞAßÜïçÜïÞ?Q ¿à‚V çºÞÆßAáKá.

'®æa ØC¿¢ ¦çøÞæ¿CßÜᢠÉùÏâ..”” ®Ká ÇÞøÞ{¢ µáGßµZ ¿à‚ùßÈá µæJ ÝáÄáKá. ¿à‚ùßÈÜïÞæÄ ®æK ÎÈØßÜÞAÞX ÎxÞVAᢠÉxßÜï. ÎùáÉ¿ß ®ÝáÄá æÎK ÕßÖbÞØçJÞæ¿ ¥ÕV µJí ¥ÕØÞÈßMßAáKá.

ÉøàfÏ¿áAáçOÞZ 'ÉÀßAâ ÉÀßAâ.. ®Ká µáGßµç{Þ¿á ÈßøLø¢ ÉùÏáKÄá ÕßÉøàÄËÜçΠ溇⠮Ká ¿à‚V. §Äá Õ{æø ¥ØÙÈàÏÎÞÏß çÄÞKÞùá æIKá µáGßµZ ÉÜøá¢ ÉøÞÄß ÉùÏÞùáIí. §ÄßW ÈßøÞÖæMç¿æIKá µáGßµæ{ ØÞLbÈßMßAᢠ¿à‚V. ÈßB{áæ¿ ÈßÜÕÞø¢ ØbÏ¢ µæIJß ®dÄ ØÎÏ¢ ÉÀß AÃæÎKᢠ®çMÞZ ÉÀßAÃæÎKᢠØbÏ¢ ÄàøáÎÞÈßAÞÈÞÃá ¿à‚V ©ÉçÆ ÖßAáµ.

®LᢠÄáùKá ÉùÏÞ¢
RÐÞØí Äá¿BßÏ ÆßÕØ¢ ÄæK ¿à‚V ¾B{áæ¿ ÕcµíÄßÉøÎÞÏ µÞøcBZ ®Ýá Äß ÕÞBßÏßøáKá.Q ÉøàfÞ‚â¿ßÈß¿ÏßÜᢠ¿à‚ùßæa µJá µßGßÏ ØçLÞ× JßÜÞÃí ¥ÜX æºùßÏÞX. R¾B{áæ¿ ØC¿B{ᢠdÉÖíÈB{ᢠÎßTßÈùßÏÞ¢. ®Lᢠ¾BZAá ÄáùKá ÉùÏÞæÎK ©ùMáIí. ¥NçÏÞ¿á ÉùÏÞJ µÞøcBZ ¾BZ ÎßTßçÈÞ¿á ÉùEßGáIí.Q

³çøÞ Õ߯cÞVÅßÏáæ¿ÏᢠÎÞÈØßµÈßÜ ¥ÕçÜ޵Ȣ æºÏíÄÞÃá ¿à‚V µæJÝáÄáµ. ÏÞÆãºí»ßµÎÞÏß ÕÞÏß‚ 'Õß¼ÏJßæa §ÄßÙÞØ¢ ®K ÉáØí ĵ¢ ¿à‚ùßÈá dÉçºÞÆÈÎÞÏß. ÉáØíĵJᑚ ºßÜ ÕÞºµBZ ÉøàfÞçM¿ßÏß W Õß×ÎßAáK µáGßµZAá µøáçJµáÎçÜïÞæÏKá çÄÞKß. §Äᑚ ºßÜ ÕÞº µB{ᢠ©Éε{ᢠ©ÉçÏÞ·ß‚ÞÏßøáKá µæJÝáJßæa Äá¿A¢. ¦ÎÏᢠÎáÏÜᢠÄNßW Îrøß‚çMÞZ ¦Î ¼Ïß‚ÄßÈá dÉÇÞÈ µÞøÃ¢ ¦Î Õß¼ÏæJAáùß‚á ÎÞdÄ¢ ºßLß‚á ®KáUÄÞÃí. ¥Äá ÎáÏÜßæa çÕ·ÄæÏAáùß‚Üï ºßLß‚Äí. ®dÄ µÝßÕßÜïÞJÕøßÜᢠçÉÞØßxàÕí ÄßCß¹í ɵøáK ¿à‚ùßæa èÖÜßÏß BæÈ.

®¢¼ß ØVÕµÜÞÖÞÜÏáæ¿ µìYØÜß¹í ØVGßËßAxí çµÞÝíØí ÉâVJßÏÞAßÏ Äá ÎÞÈØßµÎÞÏß ¥Éd·ÅßAÞÈá¢ ÉøßÙÞø¢ ÈßVçÆÖßAÞÈᢠ¿à‚ùßæÈ ¯æù ØÙÞÏß‚á.

RÎßTßæa ÐÞØßÜßøßAáçOÞZ ÕàGßÜßøßAáK ØbÞÄdLcÕᢠØçLÞ×ÕáÎÞÃá çÄÞKáµ.Q ÈàÄßAá ¿à‚ùßæa ÕÞrÜcæJAáùß‚í ®dÄ ÕVÃß‚ßGᢠÎÄß ÕøÞ JÄáçÉÞæÜ. RÎßTßæa ÐÞØí ÉÜçMÞÝᢠÜÞØíxí ´V ¦ÏßøßAá¢. Éçf, ¾B ZAí ¯xÕᢠµâ¿áÄW ©ÃVÕáIÞµáKÄí ÎßTßæa ÐÞØßÜÞÃí. ¨ ÕV×¢ ÐÞ Øí ÄàVK ÆßÕØ¢ ÈßBæ{æÏÜïÞ¢ ¨ Øíµâ{ßW ÄæK ÉÄßæÈÞKÞ¢ ÐÞØßW ®ÈßAá µÞÃÃæÎKá ÉùEçMÞZ ¾B{áæ¿ µHá ÈßùEá çÉÞÏß.

Éøàf µÝßEí ²øá ÆßÕØ¢ ®ÜïÞÕøá¢ µâ¿ß ÎßTßæa ÕàGßW ©‚ÏâÃßÈá æºÜïà æÎKá ÉùEßGáIí.Q

RøIÞ¢ ÐÞØßÜᢠ®GÞ¢ ÐÞØßÜᢠ§çMÞZ ÉJÞ¢ ÐÞØßÜᢠÎßTí ®æK ÉÀß Mß‚á.Q ÉøàfÏíAá ÎáOá ¿à‚V ÕàGßæÜJßÏÄí ¦ç¸Þ×ÎÞAáµÏÞÃá ÎøßÏ Õß¼á.

RçÎÞÁW ®µíØÞÎßÈá ÎÞVAá µáùEçMÞZ µøE ²øá µáGßæÏ ÎßTí ¦ÖbØß MßAáKÄá µIá. èËÈW çÌÞVÁí ®µíØÞÎßÈá µßGáK ÎÞVAßÜçÜï µÞøc æÎKí. µáxæM¿áJÞJ ²øá ÎßTßæÈ çÕæù µIßGßÜï.Q

æÕùáæÄÏÜï, ²øßAW ÎßTßæa ÐÞØßW ÉÀß‚ÕV ¦vÞVÅÎÞÏß dÉÞVÅß‚á çÉÞ µáKÄí; ¥¿áJ ÕV×ÕᢠùàÈÞ ÎßTí ÉÀßMßAçÃKí.

Thursday, 12 February 2009

Greens

GREEN'S


GARDEN

ASHTAMICHIRA

Flowers

ME



ABU DHABI ROSE






From my home

Mummichis care # 2

Mummichis care # 3